വളരെ വർഷം മുമ്പ് നടന്നതാണ് .അന്നൊരു ദു ;ഖ വെള്ളിയാഴ്ച ആയിരുന്നു .കോട്ടയം കലക്ട്രെടിനു സമിപമുള്ള കത്തോലിക്കാ പള്ളിയില നിന്നും കുരിശി ലെറ്റിയ ക്രിസ്തുവിന്റെ രൂപവും ചുമന്നുകൊണ്ടു വിലാപയാത്ര മനോരമ ജങ്ക്ഷനിലെക്കു നീങ്ങുകയാണ് .മൈക്കിലൂടെ വിലാപ ഗാനവും ദു ;ഖ ബാന്റുമായി ഭയങ്കര ശ ബ് ദ ത്തോടെ നീങ്ങുകയാ ണ് .
അപ്പോൾ സമിപത്തുള്ള സി .എസ് .ഐ .പള്ളിയിലും ഇതേ ചടങ്ങ് നടക്കുകയായിരുന്നു ശ ബ്ദം അവര്ക്ക് ചടങ്ങുകൾക്ക് തടസ്സമായപ്പോൾ പുരോഹിതൻ ഇറങ്ങിവന്നു മൈക്കിന്റെ സൗണ്ട് കുറയ്ക്കണമെന്ന് ആവശ്യ പെട്ടെങ്കിലും യാതൊരു ഫലവും കണ്ടില്ല .ഇ ചടങ്ങിൽ പങ്കെടുത്തിരുന്ന എ .വി .ജി .എന്നയാൾ പെട്ടെന്ന് റോഡിനു കുറുകെ കിടന്നിട്ടു കത്തോലിക്കാ പുരോഹിതനോട് പറഞ്ഞു .
'അവിടെ മരിച്ച ക്രിസ്തു തന്നെയാണ് ഇവിടെയും മരിച്ചത് ."
പെട്ടന്ന് ശ ബ്ധമെല്ലാം നിലച്ചു .പിന്നിട് ഏ റെ വര്ഷത്തേക്ക് കൊട്ടും കുരവയു മായുള്ള ഇ ചടങ്ങ് നടന്നിരുന്നില്ല .
അപ്പോൾ സമിപത്തുള്ള സി .എസ് .ഐ .പള്ളിയിലും ഇതേ ചടങ്ങ് നടക്കുകയായിരുന്നു ശ ബ്ദം അവര്ക്ക് ചടങ്ങുകൾക്ക് തടസ്സമായപ്പോൾ പുരോഹിതൻ ഇറങ്ങിവന്നു മൈക്കിന്റെ സൗണ്ട് കുറയ്ക്കണമെന്ന് ആവശ്യ പെട്ടെങ്കിലും യാതൊരു ഫലവും കണ്ടില്ല .ഇ ചടങ്ങിൽ പങ്കെടുത്തിരുന്ന എ .വി .ജി .എന്നയാൾ പെട്ടെന്ന് റോഡിനു കുറുകെ കിടന്നിട്ടു കത്തോലിക്കാ പുരോഹിതനോട് പറഞ്ഞു .
'അവിടെ മരിച്ച ക്രിസ്തു തന്നെയാണ് ഇവിടെയും മരിച്ചത് ."
പെട്ടന്ന് ശ ബ്ധമെല്ലാം നിലച്ചു .പിന്നിട് ഏ റെ വര്ഷത്തേക്ക് കൊട്ടും കുരവയു മായുള്ള ഇ ചടങ്ങ് നടന്നിരുന്നില്ല .